സ്നേഹവും സന്ദേശവും കൈമാറുന്ന ഒരു സുദിനം
Mahilaratnam|December 2022
ഇന്ന് കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ഒരവസരം കൂടിയാണ് ക്രിസ്തുമസ് കാലം.
സ്നേഹവും സന്ദേശവും കൈമാറുന്ന ഒരു സുദിനം

ഡിസംബർ 25.

എല്ലാ മനുഷ്യരുടേയും പാപങ്ങൾ മോചിച്ച് അവരെ രക്ഷിക്കുവാൻ ദൈവ പുത്രൻ മനുഷ്യനായി പിറന്ന ദിനത്തിന്റെ ഓർമ്മയ്ക്ക് വിശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു ക്രിസ്തമസ് കാലം കൂടി വന്നെത്തുകയായി...

സ്നേഹവും സന്ദേശവും കൈമാറി ക്കൊണ്ട് കോട്ടയത്തെ രണ്ട് പ്രമുഖ ചലചിത്ര പ്രവർത്തകർ ഇന്നിവിടെ ഒത്തുകൂടിയത് ക്രിസ്തുമസ് കാലത്തെ ഓർമ്മകളുമായിട്ടാണ്.

സിനിമാ നിർമ്മാതാവ് ജോയ് തോമസും സംവിധായകൻ ജോഷി മാത്യുവും.

ജൂബിലി പിക്ച്ചേഴ്സിന്റെ ബാനറിൽ നിരവധി സിനിമകൾ നിർമ്മിച്ചിട്ടുള്ള ജോയ് തോമസ് കോട്ടയത്ത്  കളത്തിൽപ്പടിയിലാണ്  താമസിക്കുന്നത്. ജോയ് തോമസിന്റെ വസതിയിലേക്ക് ജോഷിമാത്യുവും ഭാര്യ മോളിയും എത്തിച്ചേർന്നത് സ്നേഹസമ്മാനവുമായിട്ടാണ്.

സിനിമയുമായി ബന്ധപ്പെട്ട കോട്ടയത്തെ ഏതൊരു പരിപാടിയിലും മിക്കവാറും ഇവർ രണ്ടുപേരുടെയും സാന്നിധ്യമുണ്ടാകാറുണ്ട്. വർഷങ്ങൾക്ക് മുൻപ് കോട്ടയത്ത് ഡിന്നി ഫിലിംസ് എന്ന വിതരണക്കമ്പനിയുടെ മാനേജരായിരുന്നു ജോയ് തോമസ്. അക്കാലം മുതലെ ഞങ്ങൾ തമ്മിൽ പരിചിതരായിരുന്നുവെന്ന് ജോഷി മാത്യു പറഞ്ഞു.

 കോട്ടയത്തെ കലാ-സാംസ്ക്കാരിക പരിപാടികളിലും ഫിലിം ഫെസ്റ്റിവലിനും മറ്റ് സിനിമാ ചടങ്ങുകളിലുമൊക്കെ ഞങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും. സിനിമാ ബന്ധങ്ങൾക്കുപരി കുടുംബബന്ധങ്ങളായി. പിന്നീട് ഞങ്ങളുടെ രണ്ടുപേരുടെയും മക്കൾ ഒരുമിച്ച് ഒരു സ്കൂളിലായിരുന്നു പഠനം. അങ്ങനെ കുട്ടികൾ തമ്മിലും അടുപ്പമായി.- ജോഷിമാത്യു പറഞ്ഞു.

ക്രിസ്തുമസ്സിന്റെ അനുഭവങ്ങൾ ധാരാളമുണ്ട്. ചെറുപ്പകാലങ്ങളിലെ അനുഭവങ്ങളാണ് ഏറെയും മനസ്സിലുള്ളത്. രാത്രിയിൽ പള്ളിയിൽ പോകും, പാതിരാകുർബാനയിൽ പങ്കെടുക്കും. പിറവി ആഘോഷിക്കും. തലേദിവസം രാത്രിയിൽ കമ്പിത്തിരി കത്തിക്കുക, പടക്കം പൊട്ടിക്കുക, ക്രിസ്തുമസ് ദിനം അടുക്കുമ്പോഴേക്കും ക്രിസ്തുമസ് ഒരുക്കുക, സ്റ്റാർ തൂക്കിയിടുക. തുടങ്ങിയതെല്ലാം പണ്ടു ചെയ്തിരുന്നു.

This story is from the December 2022 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 2022 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView All
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 mins  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 mins  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 mins  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 mins  |
January 2025