കലാരംഗത്ത് നിന്നും അഭിനയരംഗത്തേയ്ക്ക് കടന്നുവന്ന നടിയാണ് വീണാനായർ. കേരള സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ നൃത്തകലകളിൽ തിളങ്ങി കലാതിലകം നേടിയെടുത്ത വീണാനായർ അഭിനയജീവിതം ആരംഭിക്കുന്നത് മിനി സ്ക്രീൻ പരമ്പരകളിലൂടെയാണ്. മലയാളികൾ വീണയെ ശ്രദ്ധിച്ചുതുടങ്ങിയത് തട്ടീം മുട്ടീം പരപരയിലെ കോകില എന്ന കഥാപാത്രത്തിലൂടെയാണ്. വളരെ അനായാസമായി നർമ്മം കലർത്തി കോകില എന്ന കഥാപാത്രം വീണ അതിഭംഗിയായി അവതരിപ്പിച്ചിരുന്നു. പരമ്പരയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെയാണ് സിനിമയിലേക്കുള്ള അവസരവും വന്നത്. 2006 ൽ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ ജോളി മാത്യു എന്ന കഥാപാത്രത്തിലൂടെ വീണ ബിഗ്സ്ക്രീനിൽ തിളങ്ങി. പിന്നീട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമായെങ്കിലും വീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത് 2020 ൽ നടന്ന ബിഗ് ബോസ് മലയാളം സീസൺ 2 ഷോയിലൂടെയാണ്.
മികച്ച പ്രകടനം കാഴ്ച വച്ച വച്ച് വീണ ഷോയുടെ ടൈറ്റിൽ വിന്നറായില്ലെങ്കിലും നിരവധി ആരാധകരെ ഉണ്ടാക്കിയിരുന്നു. ഷോ അവസാനിച്ച ശേഷം താരം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. സ്വകാര്യജീവിതത്തിൽ സംഭവിച്ച താള പിഴകളെക്കുറിച്ച് താരം തുറന്നുപറച്ചിൽ നടത്തുകയാണ്. വീണയുടെ വിശേഷങ്ങളിലൂടെ...
കോകിലയിൽ നിന്ന് സിനിമയിലേക്ക്...?
This story is from the September 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.