എളിമയുടെ പൂനിലാവ്
Mahilaratnam|December 2023
ഈ വരുന്ന ക്രിസ്തുമസ് കാലത്ത് ആ പഴയ അനുഭവകഥ വിവരിക്കുകയാണ് ചാലി പാലാ.
ജി.കൃഷ്ണൻ
എളിമയുടെ പൂനിലാവ്

64 വർഷങ്ങൾക്ക് മുൻപുള്ള ഒരു ക്രിസ്തുമസ് രാവ്. മഞ്ഞും തണുപ്പും നിറഞ്ഞുനിൽക്കുന്നു. എല്ലാവർക്കും ആ രാവ് നിറമുള്ളതായിരുന്നു. എന്നാൽ, ഒരു കുടുംബത്തിന് ആ രാത്രി കറുത്ത ദിനമായി മാറി.

അന്ന് പത്തുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഒരു ബാലന്റെ മനസ്സിൽ ആളിക്കത്തിയ തീ ഇന്നും എരിഞ്ഞടങ്ങാതെ നിറഞ്ഞുനിൽക്കുന്നു. ഇന്ന് 64 വർഷങ്ങൾ കഴിഞ്ഞിട്ടും ക്രിസ്തുമസ് കാലം വരുമ്പോൾ അനുഭവങ്ങളുടെ നെരിപ്പോടുകളാണ്, വിങ്ങലുകളാണ് മനസ്സുനിറയെ.

ആ വേദന കടിച്ചമർത്തുന്ന ബാലനെ നമ്മളറിയും. പാലാക്കാരൻ ചാലി. സിനിമാക്കാരും പ്രേക്ഷകരും ചാലി പാലാ എന്നുവിളിക്കുന്ന ആ ചലച്ചിത്രനടനാണ് ആ ബാലൻ.

ഈ വരുന്ന ക്രിസ്തുമസ് കാലത്ത് ആ പഴയ അനുഭവകഥ വിവരിക്കുകയാണ് ചാലി പാലാ.

പാലായിലെ കിഴതടിയൂരുള്ള കത്തീഡ്രൽ ചർച്ചിൽ ഞങ്ങൾ വീട്ടിൽ നിന്നും പ്രാർത്ഥനയ്ക്കായി പോയി. അമ്മയും എന്റെ സഹോദരിമാരും ഒരുമിച്ചായിരുന്നു പള്ളിയിൽ പോയത്. അപ്പനും എട്ടുവയസ്സുള്ള എന്റെ കുഞ്ഞനുജനും അന്ന് വീട്ടിലുണ്ടായിരുന്നു.

രാത്രിയിൽ 12 മണിക്കാണ് കുർബ്ബാന തുടങ്ങുന്നത്. വെളുപ്പിന് മൂന്നുമണിവരെ കാണും. ഉണ്ണി ഈശോയെ തീ കായ്ക്കുന്ന ചടങ്ങുമൊക്കെ അന്നുണ്ട്. ഈ കുർബ്ബാന നടക്കുന്നതിനിടയിൽ പള്ളിമുറ്റത്ത് നിന്നുകൊണ്ട് ഒരു കാഴ്ച കണ്ടു. തീ ആളിക്കത്തുന്ന കാഴ്ച. കുറച്ച് ഉയർന്ന പ്രദേശമായ കവിക്കുന്ന് എന്ന സ്ഥലത്തൊരു പള്ളിയുണ്ട്. അവിടെ ഉണ്ണിയേശുവിനെ തീ കായ്ക്കുന്ന ചടങ്ങാണ് നടക്കുന്നതെന്നാണ് ഞങ്ങളെല്ലാം ആദ്യം കരുതിയത്. പക്ഷേ, അതായിരുന്നില്ല. ഞങ്ങളുടെ ഓല മേഞ്ഞ വീട് കത്തിയെരിയുന്ന കാഴ്ചയായിരുന്നു അത്. കുറച്ചുകഴിഞ്ഞാണ് ഞങ്ങളെല്ലാവരും അത് മനസ്സിലാക്കു ന്നത്. അമ്മ അതുകണ്ടതും ബോധം കെട്ടുവീണു. വീട് കത്തിപ്പോകുന്നതിന്റെ ആധി മാത്രമായിരുന്നില്ല അമ്മയ്ക്ക്. എന്റെ അപ്പൻ വീട്ടിലുണ്ട്. ഇളയ അനുജൻ രാജ തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.

Denne historien er fra December 2023-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra December 2023-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MAHILARATNAMSe alt
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
Mahilaratnam

കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ

വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.

time-read
1 min  |
August 2024
കാലം മാറി...കഥ മാറി..
Mahilaratnam

കാലം മാറി...കഥ മാറി..

ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.

time-read
2 mins  |
August 2024
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
Mahilaratnam

നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി

ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്

time-read
2 mins  |
August 2024
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
Mahilaratnam

ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ

ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്

time-read
3 mins  |
August 2024
ഏറ്റവും പ്രിയപ്പെട്ട എന്നോട്
Mahilaratnam

ഏറ്റവും പ്രിയപ്പെട്ട എന്നോട്

ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു

time-read
2 mins  |
August 2024
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
Mahilaratnam

നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ

സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്

time-read
2 mins  |
August 2024
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
Mahilaratnam

ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും

കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്

time-read
3 mins  |
August 2024
ജീവിതം ഒരു പെൻഡുലം
Mahilaratnam

ജീവിതം ഒരു പെൻഡുലം

മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം

time-read
3 mins  |
August 2024
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
Mahilaratnam

പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...

മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.

time-read
2 mins  |
August 2024
ചെമ്പരത്തിപ്പൂവേ ചൊല്ല്...
Mahilaratnam

ചെമ്പരത്തിപ്പൂവേ ചൊല്ല്...

ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.

time-read
2 mins  |
August 2024