
ഇതിനെക്കുറിച്ച് പന്തിരുകുലത്തിലെ പാക്കനാർ തന്റെ ഏട്ടന് മനസ്സി ലാക്കിക്കൊടുക്കുന്ന കഥയാണിത്.
ഒരിക്കൽ പാക്കനാർ തന്റെ ഏട്ടനെ കാണാൻ അദ്ദേഹത്തിന്റെ ഇല്ലത്തെത്തി.
(പാക്കനാരും, വായില്ലാക്കുന്നില്ല.നും, നാറാണത്ത് ഭ്രാന്തനും അംശാവ താരങ്ങളെന്ന് വിശ്വാസം)
ഇല്ലത്തിന്റെ ഉമ്മറത്ത് ആരേയും കാണാതെ വന്നപ്പോൾ പാക്കനാർ ഉറക്കെ വിളിച്ച് ചോദിച്ചു.
“ഏട്ടനില്ലേ ഇവിടെ..
അപ്പോൾ അകത്തുനിന്ന് ആരാ..
പാക്കനാരാണോ? നീ അവിടെ ഇരിക്കൂ.
ഞാൻ പൂജാമുറിയിലാണ്. വിഷ്ണുഭഗവാനെ പൂജ ചെയ്യുന്നു...
ഇതുകേട്ട് പാക്കനാർ കുറച്ചുനേരം അവിടിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഏട്ടനെ കാണാതെ പാക്കനാർ വിളിച്ചു
ചോദിച്ചു.
“ഏട്ടാ പൂജ കഴിഞ്ഞോ...? അകത്തുനിന്നുള്ള മറുപടി ഇങ്ങനെ:
"വിഷ്ണുഭഗവാനുള്ള പൂജ കഴിഞ്ഞു. ഇനി മഹാദേവന് തുടങ്ങണം...
മറുപടി കേട്ട് പാക്കനാർ ഇല്ലത്തെ ഉമ്മറത്തുനിന്നും എഴുന്നേറ്റ് പറമ്പിൽ അൽപ്പം വലുപ്പത്തിൽ ഒരു കുഴി കുഴിച്ചു.
Bu hikaye Jyothisharatnam dergisinin February 16-29, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Jyothisharatnam dergisinin February 16-29, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

കുംഭമേളയുടെ ആത്മീയരഹസ്യം
ലോകത്തിലെ ഏറ്റവും വലിയ മഹാമേളയിൽ പങ്കെടുത്ത് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്തിൽ പുണ്യസ്നാനം ചെയ്യാൻ കഴിയുന്നത് സായൂജ്യമാണ്.

ഓണാട്ടുകരയുടെ ദേശീയോത്സവം
കുംഭഭരണി മാർച്ച് 4 ന്

നന്തിയുടെ പ്രാധാന്യം എന്ത്?
എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന് മുന്നിൽ ശിവന് അഭിമുഖമായി നന്തിദേവനെ കാണാം. ശിവലോ കത്തെ ഗണങ്ങളിൽ പ്രഥമനാണ് നന്തി. അതുകൊണ്ടു തന്നെ നന്തിക്ക് എപ്പോഴും എവിടെയും പ്രത്യേകം സ്ഥാനമാണുള്ളത്.

ദേവപ്രശ്നവും മനുഷ്യ പ്രശ്നവും
ജാതകം പരിശോധിക്കുക. ജ്യോതിഷനെ കാണുക എന്നീ കാര്യങ്ങൾ ഒരിക്കലും മറ്റൊരാളുടെ പ്രേരണയാൽ ചെയ്യേണ്ട കാര്യമല്ല

ലേഡീസ് ഒൺലി
കൗമാരസ്വപ്നങ്ങളിൽ സ്ത്രീയുടെ ഏറ്റവും മോഹനമായ വിഷയം അവളുടെ ഭർത്താവിനെക്കുറിച്ചായിരിക്കും

പാപവിമോചനമേകുന്ന പുണ്യനാമം
ഒന്നല്ല, അനേകായിരം നാമങ്ങളുടെ ഉടയോനാണ് നാരായണൻ

ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...
മഹാശിവരാത്രി ഇങ്ങെത്താറായി. ഇക്കുറി കുംഭമാസം 14 നാണ് (2025 ഫെബ്രുവരി 26) ആ പുണ്യനാൾ സമാഗതമാകുന്നത്. ശിവഭക്തരെല്ലാം ഭക്ത്യാദര പൂർവ്വം മഹാദേവനെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്ന നാളാണല്ലോ മഹാശിവരാത്രി. ആ പുണ്യദിനത്തിൽ വ്രതം നോൽക്കുന്ന ഭക്തർ നിരവധിയാണ്. എന്താണ് ശിവരാത്രി വ്രതത്തിന്റെ സവിശേഷതകൾ? പലർക്കും അറിവുളള കാര്യമാണെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണ ഇല്ലാത്തവർ ഇപ്പോഴും ധാരാളമാണ്. അവരുടെ അറിവിലേക്കായി ഒരു ലഘുവിവരണം .

ക്ഷേത്രാചാരങ്ങളും ആയുസ്സിന്റെ വേദവും പെരിങ്ങോട് ശങ്കരനാരായണൻ
ആയുർവേദം എന്നാൽ ആയുസ്സിന്റെ വേദം എന്നാണല്ലോ അർത്ഥം. ആ ആയുർവേ ദവും ക്ഷേത്രങ്ങളും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ക്ഷേത്രങ്ങളിൽ വഴിപാടുക ളിലും നേദ്യാദികളിലും ആ ബന്ധം തെളിഞ്ഞുകാണാം. അവ ഏതൊക്കെയാണെന്ന് അന്വേഷിക്കുന്നു ഇവിടെ.

പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും

മൃത്യുചിഹ്നങ്ങൾ
സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.