
ഒരിക്കൽ മധ്യപാണ്ഡവനായ അർജ്ജുനനും ശ്രീകൃ ഷ്ണനും തെരുവിലൂടെ നടക്കുമ്പോൾ ഒരു വൃദ്ധൻ ഇവരോട് സഹായം അഭ്യർത്ഥിച്ചു കൊണ്ട് അടുത്തെത്തി. വൃദ്ധന്റെ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും കേട്ട അർജ്ജുനൻ ആയിരം സ്വർണ്ണനാണയങ്ങൾ നൽകി വൃദ്ധനെ സന്തോഷവാനാക്കി.
തന്റെ കുടുംബത്തിന് അനേകവർഷക്കാലം സുഭിക്ഷമായി ജീവിക്കാൻ ഈ ധനം ധാരാളമെന്നു കരുതി വൃദ്ധൻ അവിടെ നിന്നും യാത്രയായി. എന്നാൽ ഒരു കള്ളൻ ഇതെല്ലാം ഒളിഞ്ഞിരുന്ന് കാണുന്നുണ്ടായിരുന്നു. വൃദ്ധൻ വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ നിർബന്ധപൂർവ്വം തടഞ്ഞുവെച്ച് സ്വർണ്ണ നാണയങ്ങൾ കള്ളൻ തട്ടിയെടുക്കുകയും ചെയ്തു.
കുറേ ദിവസങ്ങൾക്കുശേഷം അർജ്ജുനൻ യാദൃച്ഛികമായി വീണ്ടും ആ വൃദ്ധനെക്കാണാൻ ഇടയായി. വൃദ്ധന്റെ പരിതാപകരമായ അവസ്ഥ പിന്നെയും കണ്ട് അർജ്ജുനൻ കാരണം അന്വേഷിച്ചു. കരഞ്ഞു കൊണ്ട് വൃദ്ധൻ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു. സഹതാപത്തോടെ അർജ്ജനൻ തന്റെ കൈവശമുണ്ടായിരുന്ന വിലമതിക്കാനാകാത്ത നവരത്നങ്ങൾ വൃദ്ധന് നൽകി.
Bu hikaye Jyothisharatnam dergisinin November 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Jyothisharatnam dergisinin November 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

കുംഭമേളയുടെ ആത്മീയരഹസ്യം
ലോകത്തിലെ ഏറ്റവും വലിയ മഹാമേളയിൽ പങ്കെടുത്ത് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്തിൽ പുണ്യസ്നാനം ചെയ്യാൻ കഴിയുന്നത് സായൂജ്യമാണ്.

ഓണാട്ടുകരയുടെ ദേശീയോത്സവം
കുംഭഭരണി മാർച്ച് 4 ന്

നന്തിയുടെ പ്രാധാന്യം എന്ത്?
എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന് മുന്നിൽ ശിവന് അഭിമുഖമായി നന്തിദേവനെ കാണാം. ശിവലോ കത്തെ ഗണങ്ങളിൽ പ്രഥമനാണ് നന്തി. അതുകൊണ്ടു തന്നെ നന്തിക്ക് എപ്പോഴും എവിടെയും പ്രത്യേകം സ്ഥാനമാണുള്ളത്.

ദേവപ്രശ്നവും മനുഷ്യ പ്രശ്നവും
ജാതകം പരിശോധിക്കുക. ജ്യോതിഷനെ കാണുക എന്നീ കാര്യങ്ങൾ ഒരിക്കലും മറ്റൊരാളുടെ പ്രേരണയാൽ ചെയ്യേണ്ട കാര്യമല്ല

ലേഡീസ് ഒൺലി
കൗമാരസ്വപ്നങ്ങളിൽ സ്ത്രീയുടെ ഏറ്റവും മോഹനമായ വിഷയം അവളുടെ ഭർത്താവിനെക്കുറിച്ചായിരിക്കും

പാപവിമോചനമേകുന്ന പുണ്യനാമം
ഒന്നല്ല, അനേകായിരം നാമങ്ങളുടെ ഉടയോനാണ് നാരായണൻ

ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...
മഹാശിവരാത്രി ഇങ്ങെത്താറായി. ഇക്കുറി കുംഭമാസം 14 നാണ് (2025 ഫെബ്രുവരി 26) ആ പുണ്യനാൾ സമാഗതമാകുന്നത്. ശിവഭക്തരെല്ലാം ഭക്ത്യാദര പൂർവ്വം മഹാദേവനെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്ന നാളാണല്ലോ മഹാശിവരാത്രി. ആ പുണ്യദിനത്തിൽ വ്രതം നോൽക്കുന്ന ഭക്തർ നിരവധിയാണ്. എന്താണ് ശിവരാത്രി വ്രതത്തിന്റെ സവിശേഷതകൾ? പലർക്കും അറിവുളള കാര്യമാണെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണ ഇല്ലാത്തവർ ഇപ്പോഴും ധാരാളമാണ്. അവരുടെ അറിവിലേക്കായി ഒരു ലഘുവിവരണം .

ക്ഷേത്രാചാരങ്ങളും ആയുസ്സിന്റെ വേദവും പെരിങ്ങോട് ശങ്കരനാരായണൻ
ആയുർവേദം എന്നാൽ ആയുസ്സിന്റെ വേദം എന്നാണല്ലോ അർത്ഥം. ആ ആയുർവേ ദവും ക്ഷേത്രങ്ങളും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ക്ഷേത്രങ്ങളിൽ വഴിപാടുക ളിലും നേദ്യാദികളിലും ആ ബന്ധം തെളിഞ്ഞുകാണാം. അവ ഏതൊക്കെയാണെന്ന് അന്വേഷിക്കുന്നു ഇവിടെ.

പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും

മൃത്യുചിഹ്നങ്ങൾ
സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.