
കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അരുളിചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ? ഞാനോ നിങ്ങളോടു പറയുന്നു. നിന്റെ വലത്തേ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക. നിന്റെ വസ്ത്രം എടുക്കുവാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടു കൊടുക്കുക. ഒരുത്തൻ നിന്നോട് ഒരു നാഴിക വഴിപോകുവാൻ നിർബന്ധിച്ചാൽ രണ്ടു നാഴിക അവനോടുകൂടെ പോവുക. നിന്നോട് യാചിക്കുന്നവനു കൊടുക്കുക.(ബൈബിൾ)
എന്നെ അന്വേഷിച്ചു വരുന്നവരൊക്കെ പാവങ്ങളാണ്. അവരെ സഹായിക്കണം. അതു ദൈവത്തിന്റെ നിയോഗമാണ്. കുഞ്ഞ് എപ്പോഴും പറയുമായിരുന്നു. ഇപ്പോൾ ഇവിടെ പുതുപ്പള്ളി വിശുദ്ധ ഗിവർഗീസ് സഹദായുടെ തിരുമുറ്റത്ത് ഒൻപതാം ചരമദിനത്തിൽ വിശുദ്ധ കുർബാനക്കൊണ്ട് കബറിലിരിക്കുമ്പോൾ എന്റെ തൊട്ടടുത്തു കുഞ്ഞിന്റെ സാന്നിധ്യമുണ്ട്. കാരണം ജീവിച്ചിരിക്കെ എന്നെ വിശ്വസിച്ചവർ ഒരിക്കലും മരിക്കുകയില്ല എന്നാണു വചനം. കുഞ്ഞിനു ദൈവത്തിൽ വിശ്വാസമായിരുന്നു. ദൈവത്തിന് കുഞ്ഞിനെയും
എന്റെ കുഞ്ഞിനെ നിങ്ങൾ ഇത്ര സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കബറിൽ ഇപ്പോഴും വെളിച്ചം നിറയ്ക്കുകയാണ് പല സ്ഥലങ്ങളിൽ നിന്നു വന്നവർ. പലപ്പോഴായി അദ്ദേഹത്തിന്റെ സ്നേഹവും കാരുണ്യവും ഏറ്റുവാങ്ങിയിട്ടുള്ളവർ.
സ്നേഹത്തിന്റെ നാലര പതിറ്റാണ്ട്
ഉമ്മൻ ചാണ്ടിയെ അടുപ്പമുള്ളവർ കുഞ്ഞൂഞ്ഞ് എന്നു വിളിച്ചപ്പോൾ ഞാൻ കുഞ്ഞ് എന്നാണു വിളിച്ചിരുന്നത്. വിവാഹസമയത്തു ഞാനെടുത്ത ഒരേയൊരു സ്വാതന്ത്ര്യമായിരുന്നു അത്. സണ്ണി എന്നായിരുന്നു കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ അപ്പന്റെ അനുജൻ സണ്ണി ചെറുപ്പത്തിലേ ടൈഫോയ്ഡ് വന്നു മരിച്ചു. അദ്ദേഹത്തിന്റെ ഓർമയ്ക്കാണു കുഞ്ഞിനെ സണ്ണി എന്നു വിളിക്കാൻ തുടങ്ങിയത്. കുറച്ചു മുതിർന്നപ്പോൾ കുഞ്ഞൂഞ്ഞ് എന്ന പേര് അദ്ദേഹം സ്വയം സ്വീകരിക്കുകയായിരുന്നു.
Bu hikaye Vanitha dergisinin August 05, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin August 05, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം