ചെന്ന സംസ്കൃത കോളേജ് പ്രിൻസിപ്പളായിരുന്ന ഡോ. ടി.പി. രാധാകൃഷ്ണൻ നമ്പൂതിരി, കണ്ണൂർ കൈതപ്രം താഴത്ത് പെരിതോട് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടേയും യാത്രാ അന്തർജ്ജന'മെന്ന് അറിയപ്പെട്ട ശ്രീദേവി അന്തർജനത്തിന്റെയും മൂത്ത മകനാണ്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കാഞ്ചീപുരത്ത് നിന്നാണ് സംസ്കൃതത്തിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജ്യോതിഷശാസ്ത്രത്തിൽ കർമ്മവിഭാഗ പ്രായശ്ചിത്തത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ടി.പി.ആർ നമ്പൂതിരി, ചെന്നൈ മൈലാപ്പൂർ സംസ്കൃത കോളേജിലെ നീണ്ട മുപ്പത്തി മൂന്നു വർഷത്തെ അധ്യാപക കാലഘട്ടത്തിൽ 2015 മുതൽ 2022 ജൂൺ വരെ അവിടുത്ത പ്രിൻസപ്പളായി സേവനമനുഷ്ഠിച്ചാണ് വിരമിച്ചത്.
വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച് പ്രശസ്തനായ അദ്ദേഹത്തിന് മലയാളം, സംസ്കൃതം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളും അറിയും. അച്ഛനിൽ നിന്ന് വൈദികം പഠിച്ച് തിരുമേനിക്ക് ചെണ്ടയും, തായമ്പകയും പ്രശസ്ത സിനിമാഗാനരചയിതാവ് വശമാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അടുത്ത ബന്ധു കൂടിയാണ്. ആയുർവേദ ഡോക്ടറായ ബീനയാണ് തിരുമേനിയുടെ സഹധർമ്മിണി. മകൾ ശ്രീദേവി സുദീ പ്, ഭർത്താവ് സുദീപിനും, മകൾ സുപർണ്ണയ്ക്കും ഒപ്പം യു.എസിലാണ് താമസം. ഭുവനേശ്വറിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ ആദിത്യ ഗോവിന്ദ രാജ് ആണ് മകൻ. ദൂരദർശനിലും, അമൃതചാനലിലെ ജീവധാരയിലും ആയുർവേദത്തെക്കുറിച്ചും, ഭക്ഷണരീതികളെക്കുറിച്ചും ഏറെ എപ്പിസോഡുകൾ ചെയ്തിട്ടുണ്ട്.
അറിയപ്പെടുന്ന സംസ്കൃത പണ്ഡിതൻ, ജ്യോതി ഷശാസ്ത്ര വിദഗ്ദ്ധൻ, ആയുർവേദ ആചാര്യൻ, സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധൻ, വാസ്തുശാസ്ത്ര വിദഗ്ദ്ധൻ, വൈദികൻ ഇങ്ങനെ വിവിധ മേഖലക ളിൽ ഇന്നും അദ്ദേഹം സജീവമാണ്. ശ്രീ രവിശ കർ ബാംഗ്ലൂരിൽ വച്ച് തിരുമേനിയെ ആദരിക്കുകയു ണ്ടായി. കാഞ്ചികാമകോടി പീഠം ശാസ്ത്ര കലാനിധി പുരസ്കാരം നൽകി ആദരിച്ച ഇദ്ദേഹത്തിന് മറ്റ് നിരവധി പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. ഡോ. ടി.പി.ആർ. നമ്പൂതിരി “മഹിളാരത്നം' വായനക്കാരോട് വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു...
സംസ്കൃതം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഭാഷ
This story is from the June 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.