കുഞ്ഞു മനസ്സിലെ ഉണങ്ങാത്ത മുറിവുകൾ
Vanitha|October 29, 2022
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് കേസ് ഡികളിലൂടെ വിശദമാക്കുന്ന പംക്തി
സിന്ധു ഗോപാലകൃഷ്ണൻ കോട്ടയം (സിവിൽ ഫാമിലി കേസുകൾ കൈകാര്യം ചെയ്യുന്ന സീനിയർ അഭിഭാഷക
കുഞ്ഞു മനസ്സിലെ ഉണങ്ങാത്ത മുറിവുകൾ

നഗരത്തിലെ പ്രശസ്തമായ ഒരു സ്കൂളിന്റെ വാർഷികത്തിന് എന്നെ പ്രഭാഷണത്തിനു ക്ഷണിച്ചിരുന്നു. ചടങ്ങു കഴിഞ്ഞ് മടങ്ങാൻ തുടങ്ങുമ്പോൾ ഒരു പെൺകുട്ടി അരികിലെത്തി കയ്യിൽ കടന്നു പിടിച്ചു. എന്തോ പറയാനുണ്ട്, എന്നവളുടെ മുഖഭാവത്തിൽ നിന്നെനിക്കു മനസ്സിലായി.

 കാഴ്ചയിലും നടപ്പിലും ആ ഒൻപതാം ക്ലാസുകാരി ഒരു തങ്കക്കുടമായിരുന്നു. അതുകൊണ്ടു നമുക്കവളെ തങ്കം എന്നു വിളിക്കാം. ഇപ്പോൾ തിരക്കല്ലേ എന്നെ ഫോണിൽ വിളിക്കൂ...' എന്നു പറഞ്ഞ് തങ്കത്തിന് ഞാൻ മൊബൈൽ നമ്പർ കൊടുത്തു.

കുറച്ചു ദിവസം കഴിഞ്ഞ് തങ്കത്തിന്റെ വിളി വന്നു. വളരെ പക്വതയോടെ സംസാരിക്കുന്ന കുട്ടി. കോടതിയുടെ നടപടി ക്രമങ്ങളെ കുറിച്ചൊക്കെ നല്ല ധാരണ. തങ്കത്തിന്റെ അച്ഛന് അവളുടെ അമ്മയെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വിവാഹശേഷവും അയാൾ ആ ബന്ധം തുടർന്നുപോന്നു.

ഈ വിവാഹേതര ബന്ധം അറിയുകയും അതേക്കുറിച്ചു ചോദിക്കുകയും ചെയ്തതോടെ, തങ്കത്തിന്റെ അമ്മയുടെ സഹോദരനും അച്ഛനും അയാൾക്ക് ശത്രുക്കളായി. കുടാതെ അമിതമദ്യപാനവും. അങ്ങനെ ആ വിവാഹബന്ധം ഡിവോഴ്സിൽ കലാശിച്ചു. അന്ന് തങ്കം രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. പിന്നീട് തങ്കത്തിന്റെ അച്ഛൻ മുന്നേ ബന്ധമുണ്ടായിരുന്ന സ്ത്രീയെ വിവാഹം കഴിച്ച് മറ്റൊരു നാട്ടിലേക്കു പോയി.

നാളുകൾക്കു ശേഷം തങ്കത്തിന്റെ അമ്മയെ ആ നാട്ടിലേക്ക് സ്ഥലം മാറി വന്ന ഒരു ബാങ്ക് മാനേജർ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ആദ്യ വിവാഹമായിരുന്നു അത്. തങ്കത്തിന് അയാൾ സ്നേഹനിധിയായ പപ്പയായിരുന്നു. ഒരു കുഞ്ഞ് കൂടി ആ കുടുംബത്തിലെത്തിയതോടെ ആഹ്ലാദം അവിടെ അലതല്ലി.

സന്തോഷം പോയ ദിനം

 തങ്കം ആറാം ക്ലാസിൽ പഠിക്കുന്ന സമയം. കുടുംബകോടതിയിൽ നിന്ന് വീട്ടിലേക്കൊരു നോട്ടീസ് വന്നു. തങ്കത്തിന്റെ രക്ഷകർതൃത്വം ആവശ്യപ്പെട്ടു കൊണ്ടും അവധി ദിവസങ്ങളിൽ അവളെ കൂടെ വിടണം എന്നാവശ്യപ്പെട്ടുകൊണ്ടും അവളുടെ അച്ഛൻ കുടുംബകോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. അതിന്റെ കാര്യങ്ങൾക്കു ഹാജരാകാനുള്ളതായിരുന്നു ആ നോട്ടീസ്.

Bu hikaye Vanitha dergisinin October 29, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin October 29, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 dak  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 dak  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 dak  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 dak  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 dak  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 dak  |
February 15, 2025
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha

വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.

അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

time-read
2 dak  |
February 15, 2025
സമുദ്ര നായിക
Vanitha

സമുദ്ര നായിക

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ

time-read
4 dak  |
February 15, 2025